ശൃണു!മമവചനംഗുഹശൂരതരനി

രാഗം: 

പുന്നഗവരാളി

താളം: 

ചെമ്പട

ആട്ടക്കഥ: 

വിച്ഛിന്നാഭിഷേകം

കഥാപാത്രങ്ങൾ: 

ഭരതൻ

വാട്ടംകൂടാതെശൌര്യാകരഗുഹവചസായുദ്ധസന്നദ്ധരാകും
കാട്ടാളന്മാര്‍പുളച്ചങ്ങിനെയണിയണിയായ്വന്നണഞ്ഞോരുനേരം
പെട്ടെന്നുള്‍ച്ചൂടിനോടേഭരതനമലനാമഗ്ഗുഹംമുന്നമേതാന്‍
കോട്ടംകൈവിട്ടുചൊന്നാന്‍ കുലചിലകള്‍കുലച്ചുള്ളതെല്ലാമൊഴിച്ചു.

ശൃണു!മമവചനംഗുഹശൂരതരനി
മന്നവന്‍ദശരഥഭൂപന്‍മരിച്ചുപോയീയിന്നു
രാഘവനെഞാനാനേതുംയാമി
നിന്നോടമര്‍ചെയ്വാനല്ലവന്നിഹഞാനും
എന്നുടെജനനിയാംകൈകേയിരഘുവീരം
വന്യവൃത്തിയാക്കിയതൊന്നുമറിയേനഹം
എല്ലാരുമധുനാനല്ലവില്ലാളിരാമന്‍
കല്യാണലായമായ പല്ലവദത്തെക്ക-
ണ്ടല്ലലൊഴിപ്പതിന്നായല്ലോപോകുന്നുഞങ്ങള്‍