സുന്ദരിമാര്‍വന്ദിച്ചീടും

ആട്ടക്കഥ: 

ദേവയാനി സ്വയംവരം

കഥാപാത്രങ്ങൾ: 

തോഴി(മാർ)

ശർമ്മിഷ്ഠ

നല്ലാര്‍മൌലികളല്ലലെന്നിയണിയുംചൊല്ലാര്‍ന്നസദ്രത്നമാം

കല്യാണീകവിജാസുമന്ദഹസിതജ്യോത്സ്നാവിശേഷാഞ്ചിതാ

ഉല്ലാസത്തോടുതാരകാപരിലസല്‍ശീതാംശുലേഖോപമാ

മെല്ലെന്നാളിജനൈര്‍ബഭൌയുവമനഃകല്ലോലിനീഖേലിനീ

സുന്ദരിമാര്‍വന്ദിച്ചീടുംസന്നതാംഗീവന്നു

മന്ദംമന്ദംചേടിമാരും

ഒന്നിച്ചവളഥനന്ദിച്ചവരൊടുചെര്‍ന്നിട്ടപ്പോളേറ്റം

മന്ദതയെന്നിയെകുന്ദരതാകളിചെയ്തുസലീലം

പഞ്ചബാണനഞ്ചീടുന്നപുഞ്ചിരിയുംചാരു-

ചഞ്ചലാപാംഗഭൃംഗസുസഞ്ചാരവും

പുഞ്ചികുരങ്ങളഴിഞ്ഞുനിരന്നതുകാണുന്നേരംഉള്ളി-

ലഞ്ചിതബര്‍ഹികളോടുംശോഭകലര്‍ന്നീടുന്നു

ബന്ധുരാംഗീപന്തടിച്ചുതാന്തയായിഅതു-

ചന്തമെന്നുതോന്നുവാനുമുണ്ടുബന്ധം

സിന്ധുരഗതിയുടെകുചകംഭത്തൊടെതിര്‍പ്പതിനാശപാരം

പന്തിനുമുണ്ടതുകൊണ്ടുഹനിപ്പതുചന്ദംതന്നെ.

നാരിമൌലിമാരുടെയചാരുലീലകണ്ടാല്‍

മാരപീഡാനീരില്‍മുങ്ങാതാരുമില്ല

പരിചൊടുപലവിധകേളികളുരുരസമാചരിച്ചുനല്ല-

തരുണജനങ്ങടെമനതളിരവരുടെകൈവശമാക്കി

അരങ്ങുസവിശേഷതകൾ: 

സാരി നൃത്തം.