ഗംഭീരവിക്രമവീരസഹോദര

രാഗം: 

ഘണ്ടാരം

താളം: 

അടന്ത

ആട്ടക്കഥ: 

സേതുബന്ധനം

കഥാപാത്രങ്ങൾ: 

രാവണന്‍

തദനുകപികളോടും‌രാഘവൻതമ്പിയോടും

ജലനിധിയുടെതീരം‌പുക്കിരുന്നൂമഹാത്മാ

ദശമുഖനതുകേട്ടിട്ടപ്പൊഴേമന്ത്രിമാരേ

വിരവിനൊടുവിളിച്ചിട്ടേവമഗ്രേബഭാഷേ

ഗംഭീരവിക്രമവീരസഹോദര! കുംഭകർണ്ണരിപുസൂദന

അംബുജാക്ഷിയായസീതയിൽ മമ സം‌പ്രീതിയുള്ളൊരുമോഹത്താൽ

അംബുജസായകപീഡിതനായി അംഭോധിഗംഭീര!ഞാനഹോ

കൊല്ലണം‌രാമനെവാനരരേയും കല്യാണിസീതയെനൽകാതെ

ചൊല്ലുവിനെന്തൊരുകഴിവിതിനെന്നു നല്ലോർകളേ! രക്ഷോവീരരേ