രംഗം 17 കുരുക്ഷേത്ര യുദ്ധഭൂമി യുദ്ധശേഷം രാത്രി

ആട്ടക്കഥ: 

ദുര്യോധനവധം

യുദ്ധശേഷം രാത്രി ചിതറികിടക്കുന്ന ശവശരീരങ്ങൾ തിന്നാനും രക്തം കുടിയ്ക്കാനുമായി കാളീകൂളി ഭൂതപ്രേതപിശാചുക്കൾ വരികയാണ്. അവർ യുദ്ധകഥകൾ വിവരിയ്ക്കുന്നു. ഈ രംഗവും പതിവില്ല.